വിശുദ്ധ തോമാശ്ലീഹായുടെ വചനം പങ്കുവെച്ച് പരിശുദ്ധ പിതാവിനും എല്ലാ വൈദികർക്കും വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ആശംസകൾ പ്രാർത്ഥനയോടെ നേരുന്നു🙏🏻🙏🏻🙏🏻✨️✨️✨️🙏🏻🙏🏻🙏🏻
@jojimannamkund4286
Жыл бұрын
Excellent talk
@josephalbertvaluvettickal7081
Жыл бұрын
ദുക്റാന തിരുനാളിന്റെ ആശംസകളും പ്രാർത്ഥനകളും...❤️
@santhatomy
Жыл бұрын
Festal Greetings , Your Excellency Mar Joseph Pamplany !🙏💐 We request Your Prayers our Apostle St.Thomas ... for INDIA , specially for MANIPUR State !🙏❤️
@nsctechvlog
Жыл бұрын
❤❤❤❤
@joogleworld4018
Жыл бұрын
❤❤❤❤❤❤❤❤❤❤❤❤
@joogleworld4018
Жыл бұрын
🎉
@joogleworld4018
Жыл бұрын
🎉
@joogleworld4018
Жыл бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@sandhyaeappen5362
Жыл бұрын
എന്റെ ചെറിയ ആങ്ങള സാജു എന്ന തോമസ് ആണ്. 40 വയസായി. കല്യാണം കഴിഞ്ഞിട്ടില്ല. അവന് ഒരു കല്യാണം കഴിച്ച് കുടുംബമായി ജീവിക്കാൻ മനസു കൊടുക്കണേയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏
@AJ-dd9yx
Жыл бұрын
Tabor retreat centeril poyi Saturday one day convention kood annit achanae kanu
@delphinpsabs5657
Жыл бұрын
എന്തെന്നാല്‍, നിങ്ങളുടെ എതിരാളികളിലാര്‍ക്കും ചെറുത്തു നില്‍ക്കാനോ എതിര്‍ക്കാനോ കഴിയാത്ത വാക്ചാതുരിയും ജ്ഞാനവും നിങ്ങള്‍ക്കു ഞാന്‍ നല്‍കും. ലൂക്കാ 21 : 15
@babuk4ujoseph171
Жыл бұрын
Happy Feast ❤
@bijunandikkara8545
Жыл бұрын
Happyy feast
@jacobcc9514
Жыл бұрын
'അന്ത്യോക്യായില്‍ വച്ചാണ് ശിഷ്യന്മാര് ആദ്യമായി ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെട്ടത്.' | (അപ്പ. പ്രവര്‍ത്തനങ്ങള്‍ 11 : 26. ) ഇവിടെ വ്യക്തമാക്കപ്പെടുന്ന കാര്യം ശിഷ്യത്വത്തിന്റെ പ്രാധാന്യമാണ്. യേശു താൻ തിരഞ്ഞെടുത്ത ശിഷ്യന്മാരെ ഏൽപിച്ച ദൗത്യം എല്ലാ ജനതകളെയും ശിഷ്യപ്പെടു ത്തുവിൻ എന്നായിരുന്നു. ( മത്തായി 28 :19) ക്രിസ്ത്യാനിക്ക് , 1ദൈവത്തിനും മനുഷ്യർക്കും ഇടയിൽ ഒരു മദ്ധ്യസ്ഥൻ മാത്രമേയുള്ളു : യേശുക്രിസ്തു . ഏകരക്ഷകനേയുള്ളു : യേശുക്രിസ്തു. ഏക വീണ്ടെടുപ്പുകാരനെയുള്ളു : യേശുക്രിസ്തു. ഏകദൈവമെയുള്ളു : പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏക ദൈവം. ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിച്ചാൽ ആവശ്യങ്ങളെല്ലാം തിരുഹിതപ്രകാരം നിവർത്തിച്ചു തരുമെന്നാണ് യേശു അരുളിച്ചെയ്തത്. (മത്തായി 6 : 33 ). ദൈവവചനം മാത്രം പോരാ പാരമ്പര്യങ്ങൾ കൂടി അനുസരിക്കണമെന്ന മതശാസനം മത്തായി, 6:33 ന്റെ പ്രസക്തിയെ ഇല്ലാതെയാക്കുന്നു. അതുകൊണ്ടാണ് അലഞ്ഞുതിരിഞ്ഞ് വിവിധ പ്രതിമകൾക്കു മുൻപിൽ പ്രതീക്ഷയർപ്പിക്കുവാൻ മനുഷ്യർ തയ്യാറാകുന്നത്. അതിൽ നിന്നും അന്യായമായ വരുമാനം ആഗ്രഹിക്കുന്ന മത പൗരോഹിത്യത്തിന്റെ തന്ത്രങ്ങൾ കൂടിയാകുമ്പോൾ നിത്യജീൻ എന്ന ആത്യന്തികല്യ ക്ഷ്യം മറന്ന് ജനങ്ങൾ കൂട്ടമായി നിത്യനാശത്തിലേക്കു നീങ്ങുകയാണ്. യേശു മനുഷ്യർക്കു വേണ്ടി എന്തു ചെയ്തിരിക്കുന്നു എന്ന് അറിഞ്ഞെങ്കിൽ മാത്രമെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുവാൻ കഴിയുകയുള്ളു. നാലു സുവിശേഷങ്ങൾ വായിച്ചാലും അതു മനസിലാകുകയില്ല. അതുകൊണ്ട് ശിഷ്യന്മാരിലാർക്കും യേശു മരിക്കുന്നതു വരെ എന്നല്ല, അ.പ്രവ. രണ്ടാം അദ്ധ്യായത്തിൽ കാണും വിധം പരിശുദ്ധാത്മാവ് വരുവോളവും കാര്യം മനസിലായിരുന്നില്ല. യേശുവിനോടു ചേർന്ന് പരിശുദ്ധാത് ത്മാവ് എന്ന ദാനം ലഭിക്കുവാൻ 2:38 അനുസരിക്കണമെന്നു മാത്രമെ അപ്പോഴും മനസിലായുള്ളു. എന്നാൽ വി.പൗലോസിലൂടെ, ലേഖനങ്ങൾ മുഖാന്തരം പരിശുദ്ധാത്മാവ് വെളിപ്പാടുകൾ നൽകിയപ്പോൾ മാത്രമാണ്, യേശുവിലുള്ള വിശ്വാസത്താൽ മാത്രമാണ് വീണ്ടെടുപ്പും ആത്മരക്ഷയും എന്ന പരമസത്യം മനസിലായത്. വിശ്വാസത്താലുള്ള രക്ഷയെക്കുറിച്ചു വെളിപ്പെടുത്തുന്ന പ്രധാന ലേഖനമാണ് റോമാ ലേഖനം. പരിച്ഛേദന ഏറ്റ യഹൂദർക്കുമാത്രമെ രക്ഷയുള്ളു എന്നായിരുന്നു പ്രധാന ശിഷ്യൻ എന്നു കരുതപ്പെട്ടിരുന്ന പതോസിന്റെ പോലും ധാരണ. പത്രോസിന്റെ ധാരണകളെല്ലാം തിരുത്തി, വിശ്വസിക്കുന്ന ഏതൊരു മനുഷ്യനും - ജാതി - മത - വർഗ്ഗ- വർണ്ണ - ലിംഗ വ്യത്യാസമില്ലാതെ സകലർക്കും , യാതൊരു പാപപരാഹര കർമ്മങ്ങളും കൂടാതെ വിശ്വാസത്താൽ രക്ഷ അവകാശമാക്കാം എന്ന് വെളിപ്പെട്ടത് പൗലോസിന്റെ ലേഖനങ്ങളിൽ കൂടിയായിരുന്നു. ന്യായപ്രമാണ മനുസരിച്ചുള്ള പരിഹാരവിധികൾ അനുഷ്ഠിച്ച് വിശദ്ധീകരണം പ്രാപിക്കുവാൻ ഒരു മനുഷ്യനും സാദ്ധ്യമല്ല എന്നതിനാൽ സകല പാപങ്ങൾക്കുമുള്ള സകല പരിഹാരങ്ങളും യേശു സ്വന്തശരീരത്തിൽ നിവർത്തിയാക്കി , താൻ അത് നിവർത്തിച്ചിരിക്കുന്നു എന്നു വിശ്വസിക്കുന്ന സകലർക്കും പാപപരിഹാരകനും വീണ്ടെടുപ്പുകാരനുമാകുവാൻ അവകാശം സമ്പാദിച്ചു. അതാണ് യേശു ചെയ്തത്. ഇനി വിശുദ്ധീകരണത്തിനായി കർമ്മങ്ങൾ അനുഷ്ഠിക്കുന്നവർക്ക് ക്രിസ്തുവിനെക്കൊണ്ട് ഒരു പ്രയോജനവും ഇല്ല ( ഗലാത്യ . 5:2 ) . ഇത് അംഗീകരിക്കാതെ കർമ്മങ്ങളും കാർമ്മീകരുമായി തുടർന്ന് ക്രിസ്തുവിനെ നിഷേധിക്കുന്നു എന്നതാണ് മതങ്ങളിലെ അപകടം. ലോകം മുഴുവൻ പിശാചിന്റെ അടിമത്തത്തിലാണെന്നും (1യോഹ. 5:19) വീണ്ടെടുക്കപ്പെടുക എന്നതല്ലാതെ സാത്താന്റെ ആധിപത്യത്തിൽ നിന്നും മോചിപ്പിക്കപ്പെടുവാൻ മറ്റൊരു മാർഗ്ഗവും ഇല്ല എന്നുമുള്ളതു കൊണ്ടാണ് യേശുകിസ്തുവിനാലുള്ള വീണ്ടെടുപ്പ് അനിവാര്യമായിരിക്കുന്നത്. ഓരോ മനുഷ്യനും വ്യക്തിപരമായ - സ്വന്ത - തീരുമാനത്തോടു കൂടി മാത്രമെ വീണ്ടെടുപ്പു പ്രാപിക്കാനാകൂ. അതുകൊണ്ടാണ് തീരുമാനം എടുക്കുവാൻ തിരിച്ചറിവാകാത്ത കുഞ്ഞുങ്ങളുടെ സ്നാനം പ്രയോജനരഹിതമാണ് എന്നു പറയുന്നത്. അപ്പോൾ കുഞ്ഞുങ്ങളുടെ കാര്യമോ? മാതാപിതാക്കൾ വീണ്ടെടുക്കപ്പെട്ട വരെങ്കിൽ അവരുടെ മക്കൾക്ക് പ്രായപൂർത്തിയാകുവോളം സംരക്ഷണമുണ്ട് എന്ന് 1 കൊറി. 7:14 വെളിപ്പെടുത്തുന്നു. ഈജിപ്റ്റിൽ നിന്നു പുറപ്പെട്ടപ്പോൾ പ്രായപൂർത്തിയാകാതിരുന്നവരാരും മരുഭൂമിയിൽ ശിക്ഷിക്കപ്പെട്ടില്ല എന്നതും ഇതാണ് വെളിപ്പെടുത്തുന്നത്. ***
Пікірлер: 18