ആഴവും പരപ്പുമുള്ള ക്ലാസ് - ഒട്ടകത്തെ കുറിച്ച് അറിവ് - ദീർഘായുസ് ന ആഫിയത്തിനും പ്രാർഥിച്ചുകൊണ്ട് ..... അസ്സലാമു അലൈക്കും
@asiyaismail7861
3 жыл бұрын
Nalla avadaranam masha Allah
@ashrafjahan3398
3 жыл бұрын
സ്നേഹത്തെക്കുറിച്ചു, സഹിഷ്ണതയെ പറ്റി പഠിപ്പിക്കുക.ഇതാണ് ഇസ്ലാമിന് ഇന്ന് ഏറ്റവും ആവശ്യം.
@shamilshamil8457
3 жыл бұрын
ഏതൊരു പ്രവർത്തനത്തിനും ഒരു പ്രതികരണം ഒരു പ്രതിഫലനം ഒരു പ്രതിപ്രവർത്തനം അതിനെയെല്ലാം ആശ്രയിച്ചാണ് അതിന്റെ പ്രതിഫലമെന്നത് പ്രകൃതി നിയമം ആണെന്ന് പ്രപഞ്ചനാഥൻ പ്രസ്ഥാവിക്കുന്നു .നമസ്കാരക്കാർക്ക് നാശം. അള്ളാഹുവിന്റെ സാധുക്കളായ അടിമകൾ നശിച്ചു വെണ്ണീറാകാൻ ആണോ നമസ്കാരം കൊണ്ട് കല്പിച്ചത്. ഒരിക്കലും അല്ല. പക്ഷേ കൈ കെട്ടി നിന്നുളള നമസ്കാരം എന്ന അതിമഹത്തരമായ ആ പ്രവർത്തനത്തിന്റെ പ്രതിഫലനത്തെ സാമൂഹ്യ ജീവിതം സാക്ഷ്യപ്പെടുത്തണം. അപ്പോൾ അവിടെ കൈഅഴിച്ചുള്ള ചില സംഗതികളും ഇബാദത്തായി കാണണം. അഗതികള്‍ക്കും അനാഥകള്‍ക്കും അശരണർക്കും അവഗണിക്കപ്പെടുന്ന ആദിവാസി സമൂഹത്തിനും. അക്രമിക്കപ്പെടുന്നവർക്കും നേരെ കൈഅഴിച്ചുള്ള ഇടപെടലുകൾ ഉണ്ടെങ്കിൽ മാത്രമാണ് കൈ കെട്ടി യുള്ള ആരാഥനകൾ അർത്ഥവത്താകുന്നുള്ളു. ഒരു ദിവസത്തിലെ പത്തോ ഇരുപതോ മിനിറ്റ് കൾ മാത്രമാണ് കൈ കെട്ടി ഉള്ള ആരാധന. ഇരുപത് മിനിറ്റ് കൊണ്ട് ഇരുപത്തിനാല് മണിക്കൂർ സ്വർഗ്ഗമോ. ആര് തരും. ഒരാളും തരൂലാ എന്ന് മാത്രമല്ല ആ ഇരുപത് മിനിറ്റ് നാശത്തിന് ആണ് ഏറെ സാധ്യത എന്നും ഖുർആൻ. അക്രമകാരികള്‍ ആയ ഭരണാധികാരികളുടെ മുന്നിൽ കൈ കെട്ടി നിന്നുളള സുന്നത്ത് നമസ്കാരം കൊണ്ട് സ്വർഗ്ഗം കിട്ടിയ കറാമത്ത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? മനഷ്യർ ഇന്ന് അനുഭവിക്കുന്ന യാതനകളും വേദനകളും മാറാ രോഗങ്ങളും പ്രളയങ്ങളും ഭൂകമ്പങ്ങളും ദുരിതങ്ങളും എല്ലാം എല്ലാം തന്നെ, അതിന്റെ കാരണങ്ങളുടെ മുഖ്യപങ്ക് തന്റെ പ്രവർത്തനങ്ങളാണ് എന്ന് ഖുർആൻ. ظَهَرَ ٱلْفَسَادُ فِى ٱلْبَرِّ وَٱلْبَحْرِ بِمَا كَسَبَتْ أَيْدِى ٱلنَّاسِ لِيُذِيقَهُم بَعْضَ ٱلَّذِى عَمِلُوا۟ لَعَلَّهُمْ يَرْجِعُونَ മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരു വേള മടങ്ങിയേക്കാം. താൻ പ്രവർത്തിച്ചതിൽ ചിലതിന്റെ ഫലം അള്ളാഹു തിരികെ അവനെ ആസ്വദിപ്പിക്കുന്നു. അതിനായി വ്യത്യസ്തങ്ങളായ വഴികൾ അള്ളാഹു തിരഞ്ഞെടുത്ത് മനുഷ്യരെ പരീക്ഷിക്കുന്നു. ഈ പരീക്ഷകളിലും പലപ്പോഴും മനുഷ്യൻ പതറിപോകാറുണ്ട്. Surah Al-A’raf (الأعراف)133 فَأَرْسَلْنَا عَلَيْهِمُ ٱلطُّوفَانَ وَٱلْجَرَادَ وَٱلْقُمَّلَ وَٱلضَّفَادِعَ وَٱلدَّمَ ءَايَٰتٍ مُّفَصَّلَٰتٍ فَٱسْتَكْبَرُوا۟ وَكَانُوا۟ قَوْمًا مُّجْرِمِينَ വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു. Surah At-Taubah (التوبة),: 126 أَوَلَا يَرَوْنَ أَنَّهُمْ يُفْتَنُونَ فِى كُلِّ عَامٍ مَّرَّةً أَوْ مَرَّتَيْنِ ثُمَّ لَا يَتُوبُونَ وَلَا هُمْ يَذَّكَّرُونَ അവര്‍ ഓരോ കൊല്ലവും ഒന്നോ, രണ്ടോ തവണ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് അവര്‍ കാണുന്നില്ലേ? എന്നിട്ടും അവര്‍ ഖേദിച്ചുമടങ്ങുന്നില്ല. ചിന്തിച്ചു മനസ്സിലാക്കുന്നുമില്ല. Surah At-Taubah (التوبة): 82 فَلْيَضْحَكُوا۟ قَلِيلًا وَلْيَبْكُوا۟ كَثِيرًا جَزَآءًۢ بِمَا كَانُوا۟ يَكْسِبُونَ അതിനാല്‍ അവര്‍ അല്പം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്തുകൊള്ളട്ടെ; അവര്‍ ചെയ്തുവെച്ചിരുന്നതിന്റെ ഫലമായിട്ട്. പശ്ചാത്താപം അധികരിപ്പിച്ച് നിലപാടുകൾ നന്നാക്കാൻ ആയാൽ അതാണ് പ്രശ്നങ്ങൾ ക്കുള്ള പരിഹാരം. فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًا അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന് ഏറെ പൊറുക്കുന്നവനാകുന്നു. يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا അവന് നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും. وَيُمْدِدْكُم بِأَمْوَٰلٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّٰتٍ وَيَجْعَل لَّكُمْ أَنْهَٰرًا സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന് പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും. അള്ളാഹു നാം ഏവരെയും ഏറെ പശ്ചാത്താപിക്കുന്നവരിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ. താങ്ങാനാവാത്ത പരീക്ഷണങ്ങളെ തൊട്ടും. മഹാമാരികളെ തൊട്ടും കാത്തു രക്ഷിക്കുമാറാകട്ടെ. അഷ്റഫ് കരൂപ്പടന്ന
@-Nisr0
3 жыл бұрын
*ചിന്ദിക്കുന്നവർക്ക്* *ദൃഷ്ടാന്തം ഉണ്ട്* . Sura ഖസസ് 28:46 നാം ( മൂസായ ) വിളിച്ച സമയത്ത് ആ പർവ്വതത്തിന്റെ പാർശ്വത്തിൽ നീ | ഉണ്ടായിരുന്നുമില്ല . പക്ഷെ , നിന്റെ രക്ഷിതാവിങ്കൽ നിന്നുള്ള കാരുണ്യത്താൽ ഇതെല്ലാം അറിയിച്ച് തരികയാകുന്നു . നിനക്ക് മുമ്പ് ഒരു | താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക് നീ താക്കീത് നൽകുവാൻ വേണ്ടിയത്രെ ഇത്,, അറബികൾക് മാത്രം ആണെന്ന് വ്യക്തം, മക്കയിലും (അറബി സമൂഹത്തിന് ) ചുറ്റിലും ഉള്ളവർക്ക് ആണെന്ന് വ്യക്തം ശൂറാ 42 : 7 അപ്രകാരം നിനക്ക് നാം അറബിഭാഷയിലുള്ള ഖുർആൻ ബോധനം നൽകിയിരിക്കുന്നു . ഉമ്മുൽഖുറാ ( മക്ക ) യിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവർക്കും നീ താക്കീത് നൽകുവാൻ വേണ്ടിയും . സംശയരഹിതമായ സമ്മേള ദിവസത്തെപ്പറ്റി നീ താക്കിത് നൽകുവാൻ വേണ്ടിയും . sura ഇബ്രാഹിം 14 : 4 യാതൊരു ദൈവദൂതനെയും തന്റെ ജനതയ്ക്ക് ( കാര്യങ്ങൾ ) . വിശദീകരിച്ച് കൊടുക്കുന്നതിന് വേണ്ടി , അവരുടെ ഭാഷയിൽ അല്ലാതെ നാം നിയോഗിച്ചിട്ടില്ല. അറബികൾക്ക് മാത്രം ആണെന്ന് വ്യക്തം!!. മലയാളിയാണ് താങ്കൾ എങ്കിൽ നബിയും ഖുർആനും ബാധകം അല്ല എന്നാണ് മനസിലാകുന്നത്,,
Пікірлер: 15